Hivision Channel

latest news

ആര്‍ ജെ നൈറ്റിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം

കൂത്തുപറമ്പ്:നിര്‍മ്മലഗിരി റാണിജെയ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അലുമിനി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ ആര്‍ ജെ നൈറ്റിന്റെ ആദ്യ ടിക്കറ്റ് സ്‌കൂള്‍ അലൂമിനീയും സിനിമാനടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ അലൂമിനി അസോസിയേഷന്‍ ഭാരവാഹികളായ ഷിനോജ് കെ നമ്പ്യാര്‍, പ്രിയ ജയദീപ്, ജോവിന്‍ ജോര്‍ജ്ജ് എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി. ആഗസ്ത് 12 ന് വൈകുന്നേരം 6 മണിക്ക് സ്‌ക്കൂള്‍ അങ്കണത്തിലാണ് പരിപാടി.ടിക്കറ്റുകള്‍ rjnite.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 8943617457

സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി.കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു

മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമായിരുന്നു. കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.best male sex toys best wigs for black women mens nike air jordan nike air jordan mens low custom team jerseys custom baseball jerseys sex toy store adidas yeezy boost 700 nfl shop custom nfl jersey best nfl uniforms nike air max sale wigs for sale best human hair wigs design jerseys

പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലാലയജ്യോതി ഉണര്‍വ് ബോധവത്കരണ ക്ലാസ്

കാക്കയങ്ങാട്:കേരള വനിത കമ്മീഷന്‍ കലാലയജ്യോതി ഉണര്‍വ് ബോധവത്കരണ ക്ലാസ് പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.വനിത കമ്മീഷന്‍ അംഗം അഡ്വ.കുഞ്ഞായിഷ പി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എന്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ സന്തോഷ് കുമാര്‍ കെ,പ്രധാനാധ്യാപിക ഗീത എം ജി,അബ്ദുള്‍ അസീസ്,ഷാജി ടി വി,മഞ്ജുഷ എം ആര്‍ എന്നിവര്‍ സംസാരിച്ചു.അഡ്വ പ്രദീപ് കൈപ്പനനാനിക്കല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നി വിഷയത്തില്‍ ബോധവത്കരണ ക്ലാസെടുത്തു.adam and eve sex toy store fantasy football trophy ass sex toy nike air maxes 270 custom jerseys adidas shoes sale adidas sneakers best human hair wigs mens adidas ultraboost glueless wigs for beginners nfl jersey sales custom basketball jerseys wigs near me nike air jordan 1 mid male sex toys

കണിച്ചാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷിക ദിനാചരണം

കണിച്ചാര്‍: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും നടത്തി. ക്ഷേത്രം മേല്‍ശാന്തി ശിവന്‍ ശാന്തികള്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് ജിതീഷ് പി. രാജ്,സെക്രട്ടറി മനു പി.ടി. കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണന്‍ , സജീവന്‍ , ഓമന , മക്കളായ രവി ,നളനി എന്നിവര്‍ സംബന്ധിച്ചു.custom football uniforms custom jerseys custom jerseys nike air jordan 6 rings nfl jerseys cheap best sex toys nike air max 90 for sale cheap human hair wigs adidas yeezy slides custom basketball jerseys custom volleyball jerseys cheap wigs sex toys custom jerseys online chiefs super bowl wins

പത്തനംതിട്ടയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ടയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം.original nfl teams custom basketball nike air max cb 94 release dates 2023 adidas yeezy shoes best jordan 1 adidas yeezy boost 700 jordan for sale custom basketball jerseys human hair wigs custom football jerseys nfl shop free shipping nike air max plus black green bay packers jersey adidas yeezy boost 700 adidas yeezy sneakers

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം അനുവദിച്ചു

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. അടിയന്തര സഹായമായി കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്‍കാനാണ് തീരുമാനം. അവശേഷിക്കുന്ന തുക പിന്നീട് സര്‍ക്കാര്‍ കുടുംബത്തിന് കൈമാറും. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടില്‍ തുക കൈമാറും.nfl gear best human hair wigs for black females nfl jersey sales black nike air max official nfl football Steelers Jerseys nike air max 95 white custom basketball jerseys shop nfl jerseys adidas originals store custom clothing cheap nfl jersey rose sex toy custom jerseys adidas yeezy shoes

സംസ്ഥാനത്ത് ഊര്‍ജ്ജിതമായ കാര്‍ഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രശസ്ത സിനിമാ സംവിധായകരായ കെ. ജി ജോര്‍ജ്ജ്, എം. മോഹന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ചികിത്സാ സഹായം അനുവദിക്കും.

2023-ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കര്‍ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇരുവശത്തും നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു.

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് മാത്രമായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കു അനുമതി നല്‍കും. കേരള സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, കേരള സര്‍ക്കാര്‍ നിയമിച്ച വിവിധ കമ്മിറ്റികള്‍ എന്നിവയിലെ പൊതുരേഖകളുടെ സംഭരണം, വര്‍ഗ്ഗീകരണം, സംരക്ഷണം, ഭരണ നിര്‍വ്വഹണം, നിയന്ത്രണം എന്നിവ നിര്‍വ്വഹിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബില്‍ 2023ന്റെ കരടിന് അംഗീകാരം നല്‍കി.

കണ്ണൂര്‍ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിനെ കണ്ടെത്തി

മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായ പതിനഞ്ചുകാരനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂര്‍ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിന്‍ എന്ന പതിനാറുകാരനെ ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്.buffalo bills buffalo bills baseball jerseys custom blonde wig Human hair Wigs custom softball jerseys cowboys jerseys best mens sex toys jordan for sale silicone ass sex toy cheap basketball jerseys nike air max 270 womens adidas factory outlet custom baseball jerseys human hair wig

വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് തന്നെ കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ കണ്ടെത്തിയത് മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ്. കെഎംസിസിയുടെ രണ്ട് പ്രവര്‍ത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവര്‍ കണ്ണൂര്‍ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മന്‍സൂര്‍ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.

ഡോക്ടര്‍ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി.nike air max kids nike air max sc adidas yeezy foam runner adidas originals store nike air jordan women wigs online custom team jerseys nike air max nike air max new buffalo bills nfl shop adidas yeezy for men custom football jerseys fantasy football trophies nike air jordan 4 black canvas custom uniforms

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബഹുമതി സമ്മാനിച്ചു. അച്ഛന്‍ കെ. കെ. മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന് ബഹുമതി ഏറ്റുവാങ്ങി. വന്ദന ദാസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടര്‍മാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് വന്ദനദാസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി കുടുംബം മടങ്ങിയത്.

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും ഒരു ആശുപത്രിക്ക് പുന:രംഗീകാരവുമാണ് ലഭിച്ചത്.adidas yeezy boost 350 real hair wigs for women nfl jerseys sex toys for beginners wigs for sale amazon nike air max 97 mens nfl jersey sales nflstore denver broncos custom nfl jerseys basketball jersey buy sex toys online adidas online shop wig for sale nfl shop promo code

പത്തനംതിട്ട എഫ്എച്ച്സി കോയിപ്പുറം 82% സ്‌കോറും, കോഴിക്കോട് എഫ്എച്ച്സി കക്കോടി 94% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. വയനാട് എഫ്എച്ച്സി പൂതാടി 90% സ്‌കോര്‍ നേടി പുന:രംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 66 ആശുപത്രികള്‍ക്ക് പുന:രംഗീകാരവും നേടിയെടുക്കാനായതെന്ന് മന്ത്രി വ്യക്തമാക്കി.

5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 109 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.